മര്‍ത്തയെക്കുറിച്ച് അധികം സുവിശേഷത്തില്‍ പറയുന്നില്ലെങ്കിലും സേവനപരമായ പ്രേഷിതവേലയുടെ പ്രതീകമായാണു കരുതപ്പെടുന്നത്. ലാസര്‍ മരിച്ചപ്പോള്‍ ഈശോയോടു പ്രാര്‍ത്ഥനയുമായി അപേക്ഷിച്ചു ചെന്നതു മര്‍ത്തയായിരുന്നു. മര്‍ത്തയുടെ സേവനസന്നദ്ധതയും തുറവിയും നിഷ്കളങ്കതയും ഏവര്‍ക്കും പ്രചോദനം നല്കുന്നവയാണ്.