ബാല്യം മുതല്‍ക്കേ രാജ്ഞിയുടെ ആനന്ദം പ്രാര്‍ത്ഥനയും ദൈവസ്നേഹവുമായിരുന്നു. തന്നിമിത്തം രാജ്ഞി ലോകത്തിന്‍റെ വ്യര്‍ത്ഥതകളെയും ആനന്ദങ്ങളെയും നിന്ദിച്ചുപോന്നിരുന്നു. പരിശുദ്ധമായ ഏകാന്തവും ജീവിതനൈര്‍മല്യവും പ്രാര്‍ത്ഥനയും എളിമയും രാജ്ഞിയുടെ ജീവിതത്തെ വിശുദ്ധമാക്കി.