മുപ്പതാമത്തെ വയസ്സില്‍ പുരോഹിതനായി. 723-ല്‍ അദ്ദേഹത്തെ മെത്രാനായി അഭിഷേചിക്കുകയും പേരു ബോനിഫസ് എന്നു മാറ്റുകയും ചെയ്തു. പെന്തക്കുസ്തായുടെ തലേദിവസം ജ്ഞാനസ്നാനം സ്വീകരിച്ചവര്‍ക്കു സ്ഥൈര്യലേപനം നല്കാന്‍ അദ്ദേഹം കാത്തിരിക്കുമ്പോള്‍ അവിശ്വാസികള്‍ ആയുധധാരികളായി ബോനിഫസിനെയും കൂട്ടരെയും വധിക്കുകയും ചെയ്തു.