CATplus

എനിക്കായ്…

Sathyadeepam

കവിത


നീതി ജോജി

ക്ലാസ്സ് VIII

അന്ന് ഒരിക്കല്‍ ധനത്തിന്‍ മുമ്പില്‍
എന്‍ കുടുംബത്തെ ഞാന്‍ മറന്നു
ധൂര്‍ത്തനായി ജീവിച്ചു.
ഇന്നിതാ നില്‍ക്കുന്നു, ചെളിയില്‍,
പാപിയാണു ഞാന്‍
നന്മയും തിന്മയും എന്തെന്നറിഞ്ഞില്ല.
സര്‍വവും നഷ്ടപ്പെടുത്തി
വയറു വിശക്കുന്നു, കൊടും ദാരിദ്ര്യം.

അബ്ബാ, പിതാവെ
അങ്ങ് എത്രയോ വലിയവന്‍
സ്വപുത്രനെന്നു വിളിപ്പാന്‍
യോഗ്യനല്ല, എങ്കിലും,
ദാസനായി സ്വീകരിക്കുമോ?
കാത്തിരിക്കുന്നിതാ, നീ വരുന്നതും കാത്ത്
സകലതും മറന്ന്
മകനെ, നീ ഇല്ലാതെ-
കുടുംബം പൂര്‍ണ്ണമാകില്ല എന്ന സത്യം
നീ അറിയുക, തിരിച്ചുവരിക
ഇരു കൈയും നീട്ടി നിന്നെ
വരവേല്‍ക്കാം ഞാന്‍.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം