Letters

മരണത്തിനുമപ്പുറം

Sathyadeepam

ജോര്‍ജ് മുരിങ്ങൂര്‍

മരണമെന്ന സത്യത്തെ യാഥാര്‍ത്ഥ്യബോധത്തോടെ ഓര്‍മ്മിക്കാന്‍, സമചിത്തതയോടെ സ്വീകരിക്കാന്‍, എഡിറ്റോറിയല്‍ (നവംബര്‍ 9-15) വായനക്കാരെ സ്നേഹപൂര്‍വം പ്രേരിപ്പിക്കുന്നുണ്ട്. ദൈ വം നിശ്ചയിച്ചതും മാറ്റമില്ലാത്തതുമായ മരണമെന്ന സത്യത്തെ സൗകര്യപൂര്‍വം വിസ്മരിച്ചവരെ അക്കാര്യം ഓര്‍മ്മപ്പെടുത്താന്‍ എഡിറ്റോറിയല്‍ സഹായിച്ചു.

കത്തോലിക്കാ വാരികയായ സത്യദീപം നിത്യജീവന്‍, സ്വര്‍ഗം, മരണം എന്നീ യാഥാര്‍ത്ഥ്യങ്ങ ളെ വായനക്കാരുടെ ഓര്‍മ്മകളിലേക്കു മറക്കാ തെ കൂട്ടിക്കൊണ്ടു വന്നു. സാഹിത്യവും സംസ്കാരവും ശാസ്ത്രവും ഉള്‍ പ്പെടെ ആധുനിക ജീവിതത്തിന്‍റെ വിവിധ മേഖലകളില്‍ സത്യദീപം ആഴത്തില്‍ ഇടപെടുന്നുണ്ട്. ആ തിരക്കുകള്‍ക്കിടയില്‍ നിത്യജീവനും സ്വര്‍ഗ്ഗവും മരണവും വിസ്മരിക്കപ്പെട്ടില്ല; നന്ദി.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം