Letters

ദേവാലയത്തിലെ ബൈബിള്‍ വായനകള്‍

Sathyadeepam

പയസ് ആലുംമൂട്ടില്‍, ഉദയംപേരൂര്‍

നമ്മുടെ പള്ളികളിലെ ദൈനംദിന വായനയ്ക്കു പ്രത്യേകിച്ചു ഞായറാഴ്ചവായനയ്ക്കു തിരഞ്ഞെടുക്കുന്ന വചനഭാഗങ്ങളെക്കുറിച്ചാണീ കുറിപ്പ്. പലപ്പോഴും സാധാരണ മനുഷ്യന് എളുപ്പത്തില്‍ മനസ്സിലാകാത്തതും അച്ചന്മാര്‍ക്കു വിശദീകരണത്തിനു സാദ്ധ്യത കുറഞ്ഞതുമായ വചനഭാഗങ്ങള്‍ വായിച്ചു കേള്‍ക്കുമ്പോള്‍ ദുഃഖം തോന്നാറുണ്ട്. എന്തുകൊണ്ടാണു നാം മുത്തുകള്‍ക്കിടയില്‍ നിന്നും പവിഴമുത്തുകള്‍ കണ്ടുപിടിക്കാത്തത്? ഗഹനമായ ഭാഗങ്ങള്‍ ദൈവശാസ്ത്രജ്ഞന്മാരുടെ സഹായം കിട്ടുന്ന സ്ഥലങ്ങളില്‍ വായിക്കട്ടെ. മനുഷ്യമനസ്സിലേക്ക് എളുപ്പത്തില്‍ ആഴ്ന്നിറങ്ങുന്നതും പരിവര്‍ത്തനത്തിനും പ്രത്യാശയ്ക്കും സാദ്ധ്യതയുള്ള തുമായ വചനഭാഗങ്ങള്‍ ഞായറാഴ്ച വായനയ്ക്കു തിരഞ്ഞെടുക്കുന്നതു കൂടുതല്‍ ഗുണകരവും ന്യായവും ഉചിതവുമായിരിക്കും എന്നു തോന്നിപ്പോകുന്നു.

നീതി നിഷേധിക്കപ്പെട്ടവരോടൊപ്പം ചേരുകയെന്നത് ക്രൈസ്‌തവ ദൗത്യം: ബിഷപ്പ് ഗീവർഗീസ് മാർ അപ്രേം

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16

കുട്ടനാടിന്റെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം വേണമെന്ന് ചങ്ങനാശേരി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍

ബ്രദര്‍ മാവൂരസ് മാളിയേക്കല്‍ അന്തരിച്ചു; ഓര്‍മ്മയായത് തെരുവ് ബാല്യങ്ങള്‍ക്ക് വെളിച്ചം പകര്‍ന്ന മനുഷ്യസ്‌നേഹി

നന്മയുള്ള സ്ത്രീകൾ മുഖ്യധാരയിലേക്ക് വരുന്നതിലൂടെ നന്മയുള്ള തലമുറയെ വാർത്തെടുക്കാന്‍ സാധിക്കും: ബിഷപ് ഡോ. അലക്സ് വടക്കുംതല