1240 കാലത്തു മതപീഡനം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അവിടെയുണ്ടായിരുന്ന വിധവയും ഏഴു മക്കളും രാജാക്കന്മാരെയും ചക്രവര്‍ത്തിമാരെയും ആരാധിക്കാതെ ദൈവത്തെ ആരാധിച്ചു. വി. സിംപ്രോസിയ മക്കളെ പഠിപ്പിച്ചതു ധനത്തിന്‍റെയും കുലീനതയുടെയും മേന്മകളല്ല. മറിച്ചു ദൈവസ്നേഹവും എളിമയും ക്ഷമയുമായിരുന്നു. ഈ കുടുംബം നമ്മെ വെല്ലുവിളിക്കുന്നു; വിശുദ്ധിയിലേക്ക്.