Todays_saint

വി. മത്തിയാസ് ശ്ലീഹാ

Sathyadeepam

കര്‍ത്താവിന്‍റെ സ്വര്‍ഗ്ഗാരോഹണത്തിനുശേഷം യൂദാസിന്‍റെ സ്ഥാനത്തേക്ക് നറുക്കിട്ട ശിഷ്യന്മാര്‍ മത്തിയാസിനെ തിരഞ്ഞെടുത്തു. ഇതര അപ്പസ്തോലന്മാരോടുകൂടെ പരിശുദ്ധാത്മാവിനെ സ്വീകരിച്ചു. മത്തിയാസ് ശരീര നിഗ്രഹത്തെക്കുറിച്ച് അത്യുത്സാഹത്തോടെ പ്രസംഗിക്കുകയാണെന്ന് അലക്സാണ്ട്രിയായിലെ വി. ക്ലമന്‍റ് പറഞ്ഞു. എത്യോപ്യായില്‍ വച്ചു മത്തിയാസ് രക്തസാക്ഷിത്വ കീരിടം നേടി.

image

വയോജന കൂട്ടായ്മ സംഘടിപ്പിച്ചു

കെ സി ബി സി - ഫാ. മാത്യു നടയ്ക്കല്‍ മതാധ്യാപക അവാര്‍ഡ് മൂന്നു പേര്‍ക്ക്

മെല്‍ബണ്‍ രൂപതാ യുവജനങ്ങള്‍ മിഷന്‍ കേന്ദ്രങ്ങളിലെത്തി

ജാര്‍ഖണ്ഡില്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ 87-ാം ജന്മവാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു

തണ്ണീര്‍മുക്കം തിരുരക്ത ദൈവാലയത്തിലെ വിശുദ്ധ ചാവറ കുടുംബ കൂട്ടായ്മയുടെ 7-ാമത് വാര്‍ഷിക ആഘോഷം