Baladeepam

ബുദ്ധിയെ ഉപയോഗിച്ചവന്‍

Sathyadeepam

1849-ല്‍ ജനനം. നാലു വയസ്സു വരെ സംസാരിക്കാത്ത ബാല്യം. 1865-ല്‍ പതിനാറാം വയസ്സില്‍ സൂറിച്ചിലുള്ള സ്വിസ് ഫെഡറല്‍ പോളിടെക്‌നിക്ക് സ്‌കൂളില്‍ ചേരുന്ന തിനുള്ള പ്രവേശന പരീക്ഷയില്‍ പരാജയപ്പെട്ടു. യൂണിവേഴ്‌സിറ്റിയില്‍ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ കാര്യങ്ങള്‍ ഗ്രഹിക്കാന്‍ കഴിവില്ലെന്ന പേരില്‍ കോളേജില്‍ നിന്നും പുറത്താക്കപ്പെട്ടു.
പിതാവിന്റെ മരണസമയത്തു പോലും മകന്‍ ഒരു വന്‍പരാജയമാണെന്നോര്‍ത്തു ദുഃഖിക്കുന്ന രംഗം യുവാവായ ഐന്‍സ്‌റ്റൈന്റെ ഹൃദയം കീറിമുറിക്കുന്ന അനുഭവമായിരുന്നു.
ബിരുദ പഠനത്തിനു ശേഷം എന്തു ചെയ്യണമെന്നറിയാതെ ഒരു ഇന്‍ഷു റന്‍സ് പോളിസി ഏജന്റായി 2 വര്‍ഷം അലഞ്ഞു നടന്നു. തുടര്‍ന്ന് അദ്ദേഹം പേറ്റന്റ് ഓഫീസില്‍ അസിസ്റ്റന്റ് ആയി ജോലി ചെയ്തു. എന്നാല്‍, ഈ മനു ഷ്യന്‍ തന്നെയാണ് ലോകം കണ്ടതിലേ ക്കും വച്ച് മനുഷ്യബുദ്ധി കൂടുതല്‍ ഉപയോഗിച്ചിട്ടുള്ളത്. ഫിസിക്‌സിലും മാത്തമാറ്റിക്‌സിലും അഗ്രഗണ്യന്‍.
1921-ല്‍ നൊബേല്‍ സമ്മാനത്തിന് അര്‍ഹനായി. Quantum Theory യുടെ ഉപജ്ഞാതാവ്. ലോകത്തെ മാറ്റി മറിച്ച വിപ്ലവാത്മകമായ സമവാക്യം ഇദ്ദേഹത്തിന്റേതാണ് E=mc2)

ബ്രദര്‍ മാവൂരസ് മാളിയേക്കല്‍ അന്തരിച്ചു; ഓര്‍മ്മയായത് തെരുവ് ബാല്യങ്ങള്‍ക്ക് വെളിച്ചം പകര്‍ന്ന മനുഷ്യസ്‌നേഹി

നന്മയുള്ള സ്ത്രീകൾ മുഖ്യധാരയിലേക്ക് വരുന്നതിലൂടെ നന്മയുള്ള തലമുറയെ വാർത്തെടുക്കാന്‍ സാധിക്കും: ബിഷപ് ഡോ. അലക്സ് വടക്കുംതല

വ്യാകുലമാതാവ് (സെപ്തംബര്‍ 15)

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഒരുക്കി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി

സീറോമലബാർ ഹെറിറ്റേജ് ആൻഡ് റിസർച്ച് സെന്റർ ആശീർവദിച്ചു