International

ലിയോ മാര്‍പാപ്പ പൗരോഹിത്യത്തിന്റെ 44-ാം വാര്‍ഷികം

Sathyadeepam

1982 ജൂണ്‍ 19-ന്, വത്തിക്കാനില്‍ നിന്ന് ഏതാനും ചുവടുകള്‍ അകലെയുള്ള സാന്താ മോനിക്ക കപ്പേളയില്‍ വച്ചാണ്, റോബര്‍ട്ട് പ്രെവോസ്റ്റ് പുരോഹിതനായി അഭിഷിക്തനായത്. ഇപ്പോള്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പയായി സഭയെ നയിക്കുന്ന അന്നത്തെ നവവൈദികനു റോമന്‍ രൂപത പ്രത്യേകമായി ആശംസകള്‍ അറിയിച്ചു.

തിരുപ്പട്ടത്തിന് അഞ്ച് വര്‍ഷം മുമ്പ് അഗസ്റ്റീനിയന്‍ സന്യാസസമൂഹത്തില്‍ ചേര്‍ന്ന അദ്ദേഹം, 1981-ലാണ് നിത്യവ്രതം സ്വീകരിച്ചത്. ദൈവരാജ്യത്തിന്റെ സുവിശേഷപ്രഘോഷണത്തിനും, സമാധാനത്തിന്റെ അന്വേഷണത്തിനുമായുള്ള പാപ്പയുടെ പ്രതിബദ്ധത, തങ്ങള്‍ക്ക് പ്രചോദനാത്മകമാണെന്നു രൂപതയുടെ ആശംസാസന്ദേശത്തില്‍ പറയുന്നു.

ആദിവാസി കത്തോലിക്കാവനിതയുടെ ബംഗ്ലാദേശ് പാര്‍ലിമെന്റ് പ്രസംഗം ശ്രദ്ധേയമായി

ഗലാത്തിയ - Chap.4 [1of3]

വിശുദ്ധ വില്യം മോണ്ട് വെര്‍ജിന്‍ (1085-1142) : ജൂണ്‍ 25

ഉന്നത വിദ്യാഭ്യാസ മേഖലയിലെ അനന്ത സാധ്യതകള്‍ പ്രയോജനപ്പെടുത്തുവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണം - ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ്

പുനലൂർ KCYM ന്റെ ആഭിമുഖ്യത്തിൽ 'LEAD' ക്യാമ്പ് നടത്തപ്പെട്ടു