പത്രോസ്, പൗലോസ് ശ്ലീഹന്മാര്‍ വഴി മാനസാന്തരപ്പെടുകയും പാറയില്‍ നിന്ന് അത്ഭുതകരമായൊഴുകിയ ജലംകൊണ്ടു ജ്ഞാനസ്നാനപ്പെടുകയും ചെയ്ത രണ്ടു രക്തസാക്ഷികള്‍. ഒന്നുകില്‍ ദൈവം നമ്മെ സഹനത്തില്‍നിന്ന് ഒഴിവാക്കും; അല്ലെങ്കില്‍ സഹിക്കാനുള്ള ശക്തി അവിടുന്നുതന്നെ നല്കും എന്നു ജീവിതംകൊണ്ട് ഈ വിശുദ്ധര്‍ നമുക്കു കാണിച്ചുതരുന്നു.