International

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

Sathyadeepam

നിക്കരാഗ്വയില്‍ പ്രസിഡണ്ട് ഡാനിയല്‍ ഒട്ടേഗായുടേയും ഭാര്യയും വൈസ് പ്രസിഡണ്ടുമായ റൊസാരിയോയുടെയും നേതൃത്വത്തിലുള്ള ഏകാധിപത്യ ഭരണകൂടം 11 ക്രൈസ്തവ നേതാക്കളെ 15 വര്‍ഷത്തെ തടവിനും ഓരോരുത്തരും 8 കോടി ഡോളര്‍ വീതം പിഴയടയ്ക്കുന്നതിനും വിധിച്ചു. കള്ളപ്പണ നിയമത്തിന്റെ കീഴിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. മനുഷ്യാവകാശ സംഘടനയുടെ നേതാക്കള്‍ ആയിരുന്നു ഇവരെല്ലാം. നിക്കരാഗ്വയിലെ മതസ്വാതന്ത്ര്യലംഘനവും മനുഷ്യാവകാശലംഘനങ്ങളും അവസാനിപ്പിക്കുന്നതിന് ഉപരോധം ഉള്‍പ്പെടെയുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് അമേരിക്കന്‍ ഭരണകൂടത്തോട് 4 സെനറ്റര്‍മാര്‍ സംയുക്തമായി ആവശ്യപ്പെട്ടു.

ദൈവശാസ്ത്രത്തിന്റെ വിശാലചക്രവാളങ്ങള്‍

പുണ്യദിനങ്ങളിലെ പരീക്ഷകള്‍ മാറ്റിവയ്ക്കണം: കെസിബിസി

വിശുദ്ധ ദിവസങ്ങളിൽ ദേശീയ പ്രവേശനപരീക്ഷകളും ഇലക്ഷൻ പരിശീലനങ്ങളും നടത്തുന്നത് അപലപനീയം: കെ.സി.വൈ.എം സംസ്ഥാന സമിതി 

ഈസ്റ്റർ ദിനങ്ങളിലെ എൻട്രൻസ് പരീക്ഷ: ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്ക് എതിരായ വെല്ലുവിളി

മംഗളവാര്‍ത്ത തിരുനാള്‍ : (മാര്‍ച്ച് 25)