ദൈവത്തോടു നിങ്ങളുടെ ഹൃദയം ശിശുവിന്‍റേതുപോലെയാകണം; നിങ്ങളുടെ അയല്‍ക്കാരോടു നിങ്ങളുടെ ഹൃദയം അമ്മയുടേതുപോലെയും നിങ്ങളോടു നിങ്ങളുടെ ഹൃദയം ഒരു ന്യായാധിപന്‍റെയും പോലെയുമാകണം." ഇവിടെ പ്രതിപാദിച്ചിരിക്കുന്ന ഈ വാചകം അക്ഷരാര്‍ത്ഥ ത്തില്‍ പാലിച്ചതുകൊണ്ടാണു ഫാ. വില്യം പിന്നീടു ബിഷപ് വില്യം ആയതും ബിഷപ് വില്യം പിന്നീടു വി. വില്യം ആയതും.