Todays_saint

വി. മാര്‍ട്ടിന്‍ ഡി പോറസ്സ് (1579-1639)

Sathyadeepam

മാര്‍ട്ടിന്‍റെ ഉപവിയും എളിമയും പ്രാര്‍ത്ഥനയിലുള്ള തീക്ഷ്ണതയും കണ്ട് അദ്ദേഹത്തെ സഹോദരനായി വ്രതവാഗ്ദാനം ചെയ്യാന്‍ അനുവദിച്ചു. ഉപവിയുടെ മാര്‍ട്ടിന്‍ എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്. ക്രമേണ ജനങ്ങള്‍ അദ്ദേഹത്തെ അത്ഭുതപ്രവര്‍ത്തകനും പരഹൃദയജ്ഞാനിയുമായ ഒരു വിശുദ്ധനായി പരിഗണിക്കാന്‍ തുടങ്ങി. 60-ാം വയസ്സില്‍ മരിച്ചു.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം