Todays_saint

വി. മാര്‍ട്ടിന്‍ ഡി പോറസ്സ് (1579-1639)

Sathyadeepam

മാര്‍ട്ടിന്‍റെ ഉപവിയും എളിമയും പ്രാര്‍ത്ഥനയിലുള്ള തീക്ഷ്ണതയും കണ്ട് അദ്ദേഹത്തെ സഹോദരനായി വ്രതവാഗ്ദാനം ചെയ്യാന്‍ അനുവദിച്ചു. ഉപവിയുടെ മാര്‍ട്ടിന്‍ എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്. ക്രമേണ ജനങ്ങള്‍ അദ്ദേഹത്തെ അത്ഭുതപ്രവര്‍ത്തകനും പരഹൃദയജ്ഞാനിയുമായ ഒരു വിശുദ്ധനായി പരിഗണിക്കാന്‍ തുടങ്ങി. 60-ാം വയസ്സില്‍ മരിച്ചു.

ക്രിസ്താനുകരണ വിവര്‍ത്തകന്‍ എത്തിച്ചേര്‍ന്ന തെമ്മാടിക്കുഴി: സഭയിലെ സാഹിത്യത്തിന്റെ ഇടം!

വിശുദ്ധ ലൂസി (283-304) : ഡിസംബര്‍ 13

പതിനൊന്നാമത് ചാവറ ക്രിസ്‌തുമസ്‌ കരോൾ സംഗീത മത്സരം 19 ന്

ജെയിംസ് കെ സി മണിമല സാഹിത്യ അവാര്‍ഡ് ബ്രിട്ടോ വിന്‍സെന്റിന്

നിയമം കൊണ്ട് മാത്രം മനുഷ്യാവകാശം നടപ്പിലാകില്ല : ഡി ബി ബിനു