വമ്പിച്ച ഭൂരിപക്ഷത്തോടെ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയായിരുന്നു വി. കൊര്‍ണേലിയൂസ്. തന്‍റെ ജീവിതത്തിന്‍റെ ഭൂരിഭാഗം സമയവും അദ്ദേഹം ദരിദ്രരെ സഹായിക്കാന്‍ ചെലവഴിച്ചിരുന്നു. അവസാനകാലത്ത് അദ്ദേഹം വത്തിക്കാന്‍ വായനശാലയില്‍ ലൈബ്രേറിയനും മാര്‍പാപ്പയുടെ ഉപദേഷ്ടാവുമായി. 1930-ല്‍ ഇദ്ദേഹത്തെ വിശുദ്ധനെന്നു പ്രഖ്യാപിച്ചു.