Letters

പള്ളികളിലെ വിവാഹപരസ്യം

Sathyadeepam

പി.ആര്‍. ജോസ്, ചൊവ്വൂര്‍

മറ്റു കൂദാശകളെപ്പോലെ വിവാഹമെന്ന കൂദാശയും വിലപ്പെട്ടതുതന്നെയാണ്. വിവാഹമെന്ന കൂദാശ വൈദികന്‍ ആശീര്‍വദിക്കുന്നതിനുമുമ്പു മൂന്നു പ്രാവശ്യം ദമ്പതിമാരുടെ ഇടവക പള്ളികളില്‍ പരസ്യം ചെയ്യണമെന്ന വ്യവസ്ഥയുണ്ട്. എന്നാല്‍ സീറോ-മലബാര്‍ സഭയിലെ പള്ളികളില്‍ പരസ്യപ്പെടുത്തുവാന്‍ അധികാരപ്പെടുത്തിയിരിക്കുന്നതു ദേവാലയശുശ്രൂഷി (കപ്യാര്‍)യെയാണ്. മറ്റെല്ലാ അറിയിപ്പുകളും ഭക്തസംഘടനാ വാര്‍ത്തകളും വികാരിയച്ചന്‍ തന്നെ നിര്‍വഹിക്കുമ്പോള്‍ വിവാഹപ്പരസ്യം മാത്രം ദേവാലയ ശുശ്രൂഷിയെക്കൊണ്ടു പരസ്യപ്പെടുത്തേണ്ടതുണ്ടോ? വിവാഹപ്പരസ്യം വികാരിയച്ചന്‍തന്നെ നിര്‍വഹിക്കുന്നതല്ലേ അഭികാമ്യം?

വിശുദ്ധ ഡോമിനിക് സിലോസ് (1000-1073) : ഡിസംബര്‍ 20

മോൺ.  ജോസഫ് പഞ്ഞിക്കാരനെ ധന്യനായി പ്രഖ്യാപിച്ചു

ഡിസംബറിന്റെ ഓര്‍മ്മകളും ക്രിസ്മസും

''മുസ്ലീങ്ങളോട് സഭയ്ക്ക് ഉയര്‍ന്ന ആദരവുണ്ട്''

വചനമനസ്‌കാരം: No.200