Letters

പള്ളികളിലെ വിവാഹപരസ്യം

Sathyadeepam

പി.ആര്‍. ജോസ്, ചൊവ്വൂര്‍

മറ്റു കൂദാശകളെപ്പോലെ വിവാഹമെന്ന കൂദാശയും വിലപ്പെട്ടതുതന്നെയാണ്. വിവാഹമെന്ന കൂദാശ വൈദികന്‍ ആശീര്‍വദിക്കുന്നതിനുമുമ്പു മൂന്നു പ്രാവശ്യം ദമ്പതിമാരുടെ ഇടവക പള്ളികളില്‍ പരസ്യം ചെയ്യണമെന്ന വ്യവസ്ഥയുണ്ട്. എന്നാല്‍ സീറോ-മലബാര്‍ സഭയിലെ പള്ളികളില്‍ പരസ്യപ്പെടുത്തുവാന്‍ അധികാരപ്പെടുത്തിയിരിക്കുന്നതു ദേവാലയശുശ്രൂഷി (കപ്യാര്‍)യെയാണ്. മറ്റെല്ലാ അറിയിപ്പുകളും ഭക്തസംഘടനാ വാര്‍ത്തകളും വികാരിയച്ചന്‍ തന്നെ നിര്‍വഹിക്കുമ്പോള്‍ വിവാഹപ്പരസ്യം മാത്രം ദേവാലയ ശുശ്രൂഷിയെക്കൊണ്ടു പരസ്യപ്പെടുത്തേണ്ടതുണ്ടോ? വിവാഹപ്പരസ്യം വികാരിയച്ചന്‍തന്നെ നിര്‍വഹിക്കുന്നതല്ലേ അഭികാമ്യം?

സീയെന്നായിലെ വിശുദ്ധ ബര്‍ണര്‍ദീന്‍ (1380-1444) : മെയ് 20

വിശുദ്ധ പീറ്റര്‍ സെലസ്റ്റിന്‍ V (1215-1296) : മെയ് 19

സജീവം ലഹരി വിരുദ്ധ ക്യാമ്പയിന്‍ ടാസ്‌ക്ക് ഫോഴ്‌സ് മെമ്പേഴ്‌സിനായി പരിശീലനം സംഘടിപ്പിച്ചു

ഖത്തറിലെ രണ്ടാമത്തെ കത്തോലിക്ക ദേവാലയത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു

സ്വിസ് ഗാര്‍ഡ്: പുതിയ സൈനികര്‍ ചുമതലയേറ്റു