Letters

പള്ളികളിലെ വിവാഹപരസ്യം

Sathyadeepam

പി.ആര്‍. ജോസ്, ചൊവ്വൂര്‍

മറ്റു കൂദാശകളെപ്പോലെ വിവാഹമെന്ന കൂദാശയും വിലപ്പെട്ടതുതന്നെയാണ്. വിവാഹമെന്ന കൂദാശ വൈദികന്‍ ആശീര്‍വദിക്കുന്നതിനുമുമ്പു മൂന്നു പ്രാവശ്യം ദമ്പതിമാരുടെ ഇടവക പള്ളികളില്‍ പരസ്യം ചെയ്യണമെന്ന വ്യവസ്ഥയുണ്ട്. എന്നാല്‍ സീറോ-മലബാര്‍ സഭയിലെ പള്ളികളില്‍ പരസ്യപ്പെടുത്തുവാന്‍ അധികാരപ്പെടുത്തിയിരിക്കുന്നതു ദേവാലയശുശ്രൂഷി (കപ്യാര്‍)യെയാണ്. മറ്റെല്ലാ അറിയിപ്പുകളും ഭക്തസംഘടനാ വാര്‍ത്തകളും വികാരിയച്ചന്‍ തന്നെ നിര്‍വഹിക്കുമ്പോള്‍ വിവാഹപ്പരസ്യം മാത്രം ദേവാലയ ശുശ്രൂഷിയെക്കൊണ്ടു പരസ്യപ്പെടുത്തേണ്ടതുണ്ടോ? വിവാഹപ്പരസ്യം വികാരിയച്ചന്‍തന്നെ നിര്‍വഹിക്കുന്നതല്ലേ അഭികാമ്യം?

നീതി നിഷേധിക്കപ്പെട്ടവരോടൊപ്പം ചേരുകയെന്നത് ക്രൈസ്‌തവ ദൗത്യം: ബിഷപ്പ് ഗീവർഗീസ് മാർ അപ്രേം

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16

കുട്ടനാടിന്റെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം വേണമെന്ന് ചങ്ങനാശേരി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍

ബ്രദര്‍ മാവൂരസ് മാളിയേക്കല്‍ അന്തരിച്ചു; ഓര്‍മ്മയായത് തെരുവ് ബാല്യങ്ങള്‍ക്ക് വെളിച്ചം പകര്‍ന്ന മനുഷ്യസ്‌നേഹി

നന്മയുള്ള സ്ത്രീകൾ മുഖ്യധാരയിലേക്ക് വരുന്നതിലൂടെ നന്മയുള്ള തലമുറയെ വാർത്തെടുക്കാന്‍ സാധിക്കും: ബിഷപ് ഡോ. അലക്സ് വടക്കുംതല