പരി. ദൈവമാതാവിന്റെ സ്വര്‍ഗാരോപണത്തിരുനാളിന്റെ എട്ടാം ദിവസം അവിടുത്തെ രാജ്ഞിപദതിരുനാള് ആഘോഷിക്കുന്നതു സമുചിതമാണ്. കന്യകാമറിയം സ്വര്‍ഗത്തിലേയ്ക്ക് എടുക്കപ്പെട്ടശേഷം അവിടുത്തെ രാജ്ഞിയായി മുടി ധരിപ്പിക്കപ്പെട്ടു. 1925-ല്‍ ക്രിസ്തുവിന്റെ രാജത്വതിരുനാള്‍ ആഘോഷിച്ചു തുടങ്ങിയപ്പോള്‍ കന്യകാംബികയുടെ രാജ്ഞീപദ തിരുനാള്‍ ആഘോഷിക്കാന്‍ ദൈവ മാതൃഭക്തരായ ക്രിസ്ത്യാനികള്‍ക്കു പ്രചോദനമായി.