ജര്‍മ്മനിയില്‍ ജനിച്ചു. ദരിദ്രന്റെ വക്കീലായി അറിയപ്പെടുന്ന മാര്ക്കുറേയുടെ പ്രവൃത്തികള്‍ ദൈവവിശ്വാസത്തിലും നീതിയിലും കേന്ദ്രീകൃതമായിരുന്നു. ലാഭത്തിനു വേണ്ടി കേസുകള്‍ നീട്ടിക്കൊണ്ടു പോകുന്ന കൂട്ടുകാരോടും അവരുടെ അനീതികളോടും അദ്ദേഹത്തിനു വെറുപ്പു തോന്നുകയാല്‍ അഭിഭാഷക വൃത്തി ഉപേക്ഷിച്ചു കപ്പുച്ചിന്‍ സഭയില്‍ ചേര്‍ന്നു.