ലോഗോസ് ക്വിസ് '25 [MOCK TEST No.1] - പ്രഭാഷകന്‍ 41 അധ്യായം

സത്യദീപം-ലോഗോസ് ക്വിസ് 2025 [MOCK TEST No.1]
ലോഗോസ് ക്വിസ് '25 [MOCK TEST No.1] - പ്രഭാഷകന്‍ 41 അധ്യായം
Published on
  • ക്വിസ് മാസ്റ്റര്‍ : മഞ്ജു ജോസഫ് കറുകയിൽ

Q

1.      ആരുടെ പിന്‍തലമുറയാണ് നിത്യനിന്ദയ്ക്ക് പാത്രമാകുന്നത്?

(a) പാപികളുടെ പിന്‍തലമുറ   (b) ദുഷ്ടന്റെ പിന്‍തലമുറ          (c) വഞ്ചകന്റെ പിന്‍തലമുറ

A

[b] പാപികളുടെ പിന്‍തലമുറ

Q

2.      എങ്ങനെയുള്ള പിതാവിനെയാണ് മക്കള്‍ കുറ്റപ്പെടുത്തുന്നത്?

(a) പാപിയുടെ പിതാവിനെ      (b) പ്രാര്‍ത്ഥനയില്ലാത്ത പിതാവിനെ    (c) ദൈവഭയമില്ലാത്ത പിതാവിനെ

A

[c] ദൈവഭയമില്ലാത്ത പിതാവിനെ

Q

3.      എങ്ങനെയുള്ള പിതാവു നിമിത്തമാണ് മക്കള്‍ നിന്ദയനുഭവിക്കുന്നത്?

a.      പ്രാര്‍ത്ഥിക്കുന്ന പിതാവു നിമിത്തം

b.      കോപിക്കുന്ന പിതാവു നിമിത്തം         

c.      ദൈവഭയമില്ലാത്ത പിതാവു നിമിത്തം

A

[c] ദൈവഭയമില്ലാത്ത പിതാവു നിമിത്തം

Q

4.      ആര്‍ക്കു കഷ്ടം എന്നാണ് പ്രഭാ 41:8ല്‍ കാണുന്നത്?

a.      ധിക്കാരികളായ ജനത്തിന്

b.      അത്യുന്നത ദൈവത്തിന്റെ കല്‍പനകള്‍ നിരസിച്ച ദൈവഭയമില്ലാത്ത ജനത്തിന്

c.      അനുസരണയില്ലാത്ത ജനത്തിന്

A

[b] അത്യുന്നത ദൈവത്തിന്റെ കല്‍പനകള്‍ നിരസിച്ച ദൈവഭയമില്ലാത്ത ജനത്തിന്

Q

5.      പൂരിപ്പിക്കുക: .................... വന്നവന്‍ പൊടിയിലേക്കു മടങ്ങുന്നു.

a.      പൊടിയില്‍ നിന്ന്

b.      ഭൂമിയില്‍ നിന്ന്

c.      ജലത്തില്‍ നിന്ന്

A

[a] പൊടിയില്‍ നിന്ന്

Q

6.      ആരാണ് ശാപത്തില്‍നിന്ന് നാശത്തിലേക്കു പോകുന്നത്?

a.      കോപിക്കുന്നവന്‍

b.      ദുഷ്ടന്‍

c.      ദൈവഭയമില്ലാത്തവന്‍

A

[c] ദൈവഭയമില്ലാത്തവന്‍

Q

7.      പൂരിപ്പിക്കുക: ..A...... മനുഷ്യര്‍ വിലപിക്കുന്നു, എന്നാല്‍ ...B.. പേരുപോലും മാഞ്ഞുപോകും.

a.      ശരീരനാശത്തെപ്രതി (A),  പാപികളുടെ (B)

b.      മനുഷ്യനെപ്രതി (A), നിന്ദകരുടെ  (B)     

c.      സഹോദരനെ  (A), നിന്ദകരുടെ  (B)

A

[a] ശരീരനാശത്തെപ്രതി (A),  പാപികളുടെ (B)

Q

8.      എന്തില്‍ ശ്രദ്ധാലുവായിരിക്കാനാണ് പ്രഭാഷകന്‍ ഉപദേശിക്കുന്നത്?

a.      ക്ഷമയില്‍

b.      കരുണയില്‍

c.      സൽകീര്‍ത്തിയില്‍

A

[c] സൽകീര്‍ത്തിയില്‍

Q

9.      ആയിരം സ്വര്‍ണനിക്ഷേപങ്ങളേക്കാള്‍ അക്ഷയമായത് എന്ത്?

a.      സ്നേഹം

b.      സൽകീര്‍ത്തി

c.      കരുണ

A

[b] സൽകീര്‍ത്തി

Q

10.  പൂരിപ്പിക്കുക: നല്ല ജീവിതത്തിന്റെ ദിനങ്ങള്‍ പരിമിതമത്രേ, എന്നാല്‍, ..... ശാശ്വതവും

a.      സ്നേഹം

b.      ക്ഷമ

c.      സൽകീര്‍ത്തി

A

[c] സൽകീത്തി

Q

11.  പൂരിപ്പിക്കുക: കുഞ്ഞുങ്ങളെ .......................... സമാധാനത്തില്‍ വര്‍ത്തിക്കുവിന്‍

a.      സ്നേഹത്തോടെ

b.      ഉപദേശങ്ങള്‍ പാലിച്ച്

c.      ക്ഷമയോടെ

A

[b] ഉപദേശങ്ങള്‍ പാലിച്ച്

Q

12.  നിഷ്പ്രയോജനമായത് എന്തെല്ലാം?

a.      നിഗൂഢ ജ്ഞാനവും അജ്ഞാതനിധിയും

b.      കീര്‍ത്തിയും ജ്ഞാനവും

c.      ദയയും കരുണയും

A

[a] നിഗൂഢ ജ്ഞാനവും അജ്ഞാതനിധിയും

Q

13.  ആരാണ് വിജ്ഞാനം ഗോപനം ചെയ്യുന്നവനെക്കാള്‍ ഭേദം?

a.      സ്നേഹം മറച്ചുവയ്ക്കുന്നവന്‍

b.      കോപം മറച്ചുവയ്ക്കുന്നവന്‍

c.      വിഡ്ഢിത്തം മറച്ചുവയ്ക്കുന്നവന്‍

A

[c] വിഡ്ഢിത്തം മറച്ചുവയ്ക്കുന്നവന്‍

Q

14.  ആരുടെ മുമ്പില്‍ അസന്മാര്‍ഗിയായിരിക്കുന്നതിലാണ് ലജ്ജിക്കേണ്ടത്?

a.      കൂട്ടുകാരന്റെ മുമ്പില്‍

b.      പിതാവിന്റെയോ, മാതാവിന്റെയോ മുമ്പില്‍

c.      സമൂഹത്തിന്റെ മുമ്പില്‍

A

[b] പിതാവിന്റെയോ, മാതാവിന്റെയോ മുമ്പില്‍

Q

15.  ആരുടെ മുമ്പില്‍ വ്യാജം പറയുന്നതിലാണ് ലജ്ജിക്കേണ്ടത്?

a.      പ്രഭുവിന്റെയോ ഭരണാധികാരിയുടെയോ മുമ്പില്‍

b.      രാജാവിന്റെ മുമ്പില്‍

c.      സമൂഹത്തിന്റെ മുമ്പില്‍

A

[a] പ്രഭുവിന്റെയോ ഭരണാധികാരിയുടെയോ മുമ്പില്‍

Q

16.  ആരുടെ മുമ്പില്‍ തെറ്റുചെയ്യുന്നതിലാണ് ലജ്ജിക്കേണ്ടത്?

a.      ന്യായാധിപന്റെയോ വിധിയാളന്റെയോ മുമ്പില്‍

b.      ദൈവത്തിന്റെ മുമ്പില്‍

c.      മുതിര്‍ന്നവരുടെ മുമ്പില്‍

A

[a] ന്യായാധിപന്റെയോ വിധിയാളന്റെയോ മുമ്പില്‍

Q

17.  ആരുടെ മുമ്പില്‍ തിന്മ പ്രവര്‍ത്തിക്കുന്നതിലാണ് ലജ്ജിക്കേണ്ടത്?

a.      ജനത്തിന്റെയോ, സമൂഹത്തിന്റെയോ മുമ്പില്‍

b.      സ്നേഹിതന്റെ മുമ്പില്‍

c.      മുതിര്‍ന്നവരുടെ മുമ്പില്‍

A

[a] ജനത്തിന്റെയോ, സമൂഹത്തിന്റെയോ മുമ്പില്‍

Q

18.  ആരുടെ മുമ്പില്‍ അനീതി പ്രവര്‍ത്തിക്കുന്നതിലാണ് ലജ്ജിക്കേണ്ടത്?

a.      അയല്‍ക്കാരുടെ മുമ്പില്‍

b.      സഹോദരരുടെ മുമ്പില്‍

c.      സ്നേഹിതന്റെയോ, പങ്കാളിയുടെയോ മുമ്പില്‍

A

[c] സ്നേഹിതന്റെയോ, പങ്കാളിയുടെയോ മുമ്പില്‍

Q

19.  പ്രഭാ 41:19 പ്രകാരം ലജ്ജാകരമായത് എന്ത്?

a.      സ്വന്തം സ്ഥലത്തുനിന്ന് മോഷ്ടിക്കുക

b.      വ്യാജം പറയുക

c.      തിന്മ പ്രവര്‍ത്തിക്കുക

A

[a] സ്വന്തം സ്ഥലത്തുനിന്ന് മോഷ്ടിക്കുക

Q

20.  എന്തിന്റെ മുമ്പില്‍ ലജ്ജാഭരിതനാകുക എന്നാണ് പ്രഭാഷകന്‍ പറയുന്നത്?

a.      ദൈവത്തിന്റെ വിശ്വസ്തതയുടെയും ഉടമ്പടിയുടെയും മുമ്പില്‍

b.      കരുണയുടെ മുമ്പില്‍

c.      സ്നേഹത്തിന്റെ മുമ്പില്‍

A

[a] ദൈവത്തിന്റെ വിശ്വസ്തതയുടെയും ഉടമ്പടിയുടെയും മുമ്പില്‍

Q

21.  എന്താണ് മര്‍ത്യവര്‍ഗത്തിനുള്ള കര്‍ത്താവിന്റെ തീര്‍പ്പ്?

a.      നിത്യവിധി

b.      മരണവിധി

c.      നിത്യനാശം

A

[b] മരണവിധി

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org